മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗത കുമാരി ടീച്ചർ അന്തരിച്ചു. 1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽജനിച്ചു.പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം.കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 2 തവണ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം ഇങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
- മുത്തുച്ചിപ്പി
- പാതിരാപ്പൂക്കൾ
- പാവം മാനവഹൃദയം (1968)
- പ്രണാമം (1969)
- ഇരുൾ ചിറകുകൾ (1969)
- രാത്രിമഴ (1977)
- അമ്പലമണി (1981)
- കുറിഞ്ഞിപ്പൂക്കൾ (1987)
- തുലാവർഷപ്പച്ച (1990)
- രാധയെവിടെ (1995)
- കൃഷ്ണകവിതകൾ
- മേഘം വന്നു തൊട്ടപ്പോൾ
- ദേവദാസി
- വാഴത്തേൻ
- മലമുകളിലിരിക്കെ
- സൈലന്റ് വാലി (നിശ്ശബ്ദ വനം)
- വായാടിക്കിളി
- കാടിനു കാവൽ sugatha kumari passed away
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.